ഒരു വരിപോലും ഒഴിവാക്കിയില്ല, ഒരു നിമിഷം പോലും ഓര്‍മ്മ വിട്ടില്ല, ഒരു തുറന്നെഴുത്ത് പൂര്‍ത്തിയാക്കി, എഴുതിയത് മുഴുവന്‍ സത്യമായിട്ടും അവരെന്നെ കളളനെന്നു വിളിച്ചു അവസാനം ഞാന്‍ എഴുതി ചേര്‍ത്തു ``നിങ്ങള്‍ എന്നെ കള്ളനാക്കി'' എന്ന കള്ളവും.
മിക്കവരും എവിടെയെങ്കിലുമൊക്കെ കള്ളന്മാരാണ്, ചിലര്‍ സ്വന്തം മനസ്സാക്ഷിയ്ക്ക് മുന്നില്‍, ചിലതൊക്കെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍. അവിടെ സത്യസന്ധരായവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍... അങ്ങനെയങ്ങനെ. ചുരുങ്ങിയ വരികളില്‍ നല്ല ആശയം.
തുറന്നെഴുതൂ സുഹൃത്തേ. കള്ളനെന്നു വിളിക്കുന്നവർ അവരുടെ മനസ്സാക്ഷിക്കു മുൻപിൽ കള്ളനാകുന്നു. തുറന്നെഴുത്ത് ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട് ഇവിടെ. ആശംസകൾ.
ReplyDeleteപേടിക്കാതെ എഴുതിക്കോളൂ. കള്ളന്‍ എന്ന് വിളിച്ചത് കൊണ്ട് കള്ളനാവുകയില്ല
ReplyDeleteമിക്കവരും എവിടെയെങ്കിലുമൊക്കെ കള്ളന്മാരാണ്, ചിലര്‍ സ്വന്തം മനസ്സാക്ഷിയ്ക്ക് മുന്നില്‍, ചിലതൊക്കെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍. അവിടെ സത്യസന്ധരായവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍... അങ്ങനെയങ്ങനെ.
ReplyDeleteചുരുങ്ങിയ വരികളില്‍ നല്ല ആശയം.
തുറന്നെഴുതിയതില്‍ സന്തോഷം...
ReplyDeleteനല്ല കവിത.. എനിക്കിഷ്ടപ്പെട്ടു..